രണ്ടു ബഷീർ
കുറിപ്പുകാരനെ ശ്രദ്ധിക്കുമ്പോൾ കൗതുകം തോന്നാം. പക്ഷെ ചെറുപ്പന്നാളിലേ എന്നെ ആകർഷിച്ച സാഹിത്യ സുൽത്താനെ അനുസ്മരിക്കാതെ മനസ്സു സമ്മതിക്കുന്നില്ല. ബഷീറിനെ അടുത്തുനിന്നു കണ്ട പരിചയം പോലും ഇയാൾക്കില്ല. സൗകര്യം ...
Read moreDetailsരണ്ടു ബഷീർ – ബഷീർ പതിപ്പ്
കുറിപ്പുകാരനെ ശ്രദ്ധിക്കുമ്പോൾ കൗതുകം തോന്നാം. പക്ഷെ ചെറുപ്പന്നാളിലേ എന്നെ ആകർഷിച്ച സാഹിത്യ സുൽത്താനെ അനുസ്മരിക്കാതെ മനസ്സു സമ്മതിക്കുന്നില്ല. ബഷീറിനെ അടുത്തുനിന്നു കണ്ട പരിചയം പോലും ഇയാൾക്കില്ല. സൗകര്യം ...
Read moreDetailsതോപ്പിൽ മുഹമ്മദ് മീരാന്റെ സ്മരണികകൾ വായിക്കുന്നതിനിടയിൽ, 'ബഷീറും മീരാനും സന്ധിക്കുന്ന അഞ്ചു സവിശേഷതകൾ' വായിച്ചതാണ് ഈ കുറിപ്പെഴുതുമ്പോൾ ആദ്യമായി ഓർമ്മ വരുന്നത്. അവ വളരെ ശരിയാണെന്നു തോന്നിയിട്ടുണ്ട്. ...
Read moreDetailsബഷീർ തിരുത്തിക്കുറിക്കാത്ത ഏക കൃതി പാത്തുമ്മയുടെ ആട് ആണ്. അതെഴുതിയത് ഭ്രാന്താശുപത്രിയിൽ വെച്ചും. ഭ്രാന്തിന്റെ ഇരുട്ടിലും ഉളളിലെങ്ങോ ഒരു കുഞ്ഞു സൂര്യനുണ്ടായിരുന്നെന്ന് ബഷീർ അനുസ്മരിച്ചിട്ടുണ്ട്. പ്രൊഫ എം ...
Read moreDetailsഎഴുത്തുകൾ ജനങ്ങൾക്കിടയിൽ ജീവിക്കുന്ന കാലത്തോളം എഴുത്തുകാരൻ ഒരിക്കലും മരിക്കുകയില്ലെന്ന് തെളിയിച്ച സാഹിത്യ പ്രതിഭാശാലിയാണ് വൈക്കം മുഹമ്മദ് ബഷീർ. മലയാള സാഹിത്യത്തെ ക്രിയാത്മകമായ രീതിയിൽ ആവിഷ്കരിക്കുകയും, തന്റേതു മാത്രമായ ...
Read moreDetailsകാലാതിവർത്തിയായ കഥകൾ പിറന്ന മാങ്കോസ്റ്റിൻ ചുവട്ടിലേക്ക്, വിശ്വസാഹിത്യങ്ങൾ ഉദയംകൊണ്ട ഓടുവീടിന്റെ ഉമ്മറക്കോലയിലേക്ക് ഒരിക്കലെങ്കിലും നടന്നു ചെല്ലണമെന്നു ബഷീർ വായനകൾ നമ്മെ പ്രേരിപ്പിക്കുന്നു. അങ്ങനെ കടന്നുചെന്ന അനേകം പേർ ...
Read moreDetailsഏഴാംക്ലാസിൽ പഠിക്കുന്ന കാലത്താണ്, താമസിച്ചിരുന്ന ഹോസ്റ്റലിൽ വിവിധ പ്രായക്കാരായ അമ്പതിലധികം കൂട്ടുകാരുണ്ടായിരുന്നു. എന്റെ സ്കൂളിലെ തന്നെ ഹയർസെക്കൻഡറി വിദ്യാർത്ഥിയായിരുന്ന സുലൈമാൻ വൈലത്തൂരിന്റെ ഇംഗ്ലീഷ് ടെക്സ്റ്റ് ബുക്കിന്റെ പരിഭാഷ ...
Read moreDetails' മിനിയാന്ന് വെളുപ്പിന് സുഹ്റ മരിച്ചു. അവളുടെ വീട്ടിൽക്കിടന്ന്, എന്റെ മടിയിൽ തലവെച്ച്.. മജീദ് കുറേ നേരം തരിച്ചിരുന്നു. എല്ലാം നിശബ്ദമായതു പോലെ പ്രപഞ്ചം ശൂന്യം. സുഹ്റാ ...
Read moreDetails‘മുബാറക് ശാന്താ റാം. ഉഷാ റാണി പ്രസവിച്ചു. ഒന്നും രണ്ടുമല്ല. വെണ്ണ പോലത്തെ മൂന്നു പെൺകുട്ടികൾ’. ശാന്താറാം കേട്ടത് വിശ്വസിക്കാൻ കഴിയാതെ അമ്പരന്നു വയറ്റാട്ടിയെ തന്നെ നോക്കി. ...
Read moreDetailsവിശ്വസാഹിത്യ വേദിയിൽ ആടും ആനയും കൊമ്പുകോർത്തു. ആന വാദിച്ചു : 'ബഷീറിയൻ സാഹിത്യത്തിൽ ആനക്കായിരുന്നു സ്ഥാനക്കൂടുതൽ. ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് എന്ന് പറയുമ്പോഴുള്ള ഗമയിൽ മറ്റെവിടെയും ഒന്നും ബഷീർ ഉപയോഗിച്ചിട്ടില്ല'. ...
Read moreDetails