ഒരുമ്മ
റസൂലിൻ്റുമ്മച്ചിക്ക് സുഖപ്രസവമായിരുന്നു. പള്ള കാണലോ ചീരണിപ്പൊതി സത്ക്കാരമോയില്ല. ബറഖ മാത്രമെത്തിയ സുദിനം ബീവി കണ്ട സ്വപ്നം പറഞ്ഞു. അത്രതന്നെ.. ഹൈള് തെറ്റി തിരുനൂറെത്തി തരിപ്പോലും നൊന്തില്ലത്രെ. ൻ്റുമ്മച്ചിക്കും ...
Read moreDetailsപൂർണതയുടെ മനുഷ്യകാവ്യം
റസൂലിൻ്റുമ്മച്ചിക്ക് സുഖപ്രസവമായിരുന്നു. പള്ള കാണലോ ചീരണിപ്പൊതി സത്ക്കാരമോയില്ല. ബറഖ മാത്രമെത്തിയ സുദിനം ബീവി കണ്ട സ്വപ്നം പറഞ്ഞു. അത്രതന്നെ.. ഹൈള് തെറ്റി തിരുനൂറെത്തി തരിപ്പോലും നൊന്തില്ലത്രെ. ൻ്റുമ്മച്ചിക്കും ...
Read moreDetailsതാരകങ്ങളെ കാണിച്ച് അന്നുമ്മച്ചി കഥകൾ പറയും ഏതോ ഇരുട്ടിൽ നിന്നും ഒറ്റപ്പെട്ട് തെളിച്ചമായ നക്ഷത്രങ്ങളെ ചേർത്ത് ഞങ്ങൾ കഥ കേൾക്കാനൊരുങ്ങും. മക്കയിലെ പ്രവാചകരുടെ കഥകൾ പറയുമ്പോൾ ഉമ്മച്ചി ...
Read moreDetailsപാതിരാത്രിയിൽ ഒട്ടകങ്ങൾ അവരെ കാത്തു നിന്നു, കൂടെ ഇബ്നു ഉറൈഖിത്വും. ഗുഹാമുഖത്തെ കച്ചവടമായിരുന്നു ഖസ്‌വാഇന് ഏറെ പ്രിയപ്പെട്ടത്, ഇനിയെന്നും തങ്ങൾക്കൊപ്പം!. അവളുടെ കുളമ്പടി ആ മണ്ണിലമർന്നു , ...
Read moreDetailsപാതിര കഴിഞ്ഞിട്ടും ആമിനാത്താൻ്റെ കുടിലിലെ മെഴുകുതിരി വെട്ടം അണഞ്ഞില്ല, സർബത്ത് വെള്ളം കോരിയൊഴിച്ച് കൂട്ടിയൊട്ടിക്കുമ്പോൾ ആമിനാത്ത മക്കളോട് ഉറക്കെ സ്വലാത്ത് ചൊല്ലാൻ പറയും. ഹുജ്റത്തുശരീഫീന്ന് * മുത്തു ...
Read moreDetailsഓട്ടോ ഓടിച്ചായിരുന്നു അപ്പൻ ഞങ്ങളെ പള്ള നീർത്തിയിരുന്നത്. ഓട്ടം കൊറഞ്ഞാല് കഞ്ഞീടളവ് കൊറയും. കടം ചോയിച്ച് വരണോലെ മുമ്പില്, അപ്പന് വടി മുണ്ങ്ങിയ നിർത്തം നിൽക്കും. വാങ്ങിയ ...
Read moreDetailsപകലോൻ മയങ്ങിയ നേരവും ചെറുകൂരയും വയറും ശൂന്യമായിത്തന്നെ നിൽക്കും തീ കാണാത്ത വിറകുച്ചുള്ളികൾ അടുപ്പിന്റെ മൂലയോട് ചാരിയിരിക്കും ഈന്തോലകൾ ചേർത്തുകെട്ടിയ കുടിലിൽ വിഭവച്ചൂര് പതിവില്ലെന്ന് കാറ്റും... രാത്രിയേറെ ...
Read moreDetailsശൈമ, കാരക്കാ പഴങ്ങൾ ചേർത്തുവെച്ച് ദുനിയാവിന് മുഴുക്കൻ മധുരം വിളമ്പുന്ന മധുര സ്വപ്നം കാണുന്ന പകലിൽ മധുരം നിറച്ച കുഞ്ഞിളം പുഞ്ചിരിയുമായി ഗ്രാമത്തിലേക്ക് അവൻ, അവൻ മുഹമ്മദ് ...
Read moreDetailsഇരുണ്ട പ്രാവുകളുടെ മൂളക്കം എങ്ങും ഉന്മാദത്തിൻ്റെ ചൂര് പെണ്ണുടലുകളിൽ പാതിയറ്റ ആത്മാവിൻ മിഴിനീരുമാത്രം. പതിനാൽ പൂത്ത നിലാവൊച്ചയിലും മുറിവ് പുരണ്ട നിശാഗന്ധം. കള്ളൂന്തിയ തെരുവിലത്രയും ആർത്തിയുടെ രതിപ്പാടുമാത്രം. ...
Read moreDetailsനിരയൊപ്പിച്ച് പുറ്റിനുള്ളിലേക്ക് നടന്നുകയറുന്ന ഉറുമ്പിൻകൂട്ടത്തിൽ നിന്ന് ഒരുറുമ്പ് മാത്രം ഇലമറവിലേക്ക് പതുങ്ങി പടയാളികളുടെ കാലിനടിയിൽ പെട്ട് ചതഞ്ഞരയുമോ എന്ന ഉറുമ്പിൻപേടിയതൊരിക്കലും ശ്വാസമായി പുറത്തുവിട്ടില്ല കാറ്റ് സുലൈമാൻ നബിയുടെ ...
Read moreDetailsപകലോൻ മാഞ്ഞു മാഞ്ഞ് ഇരുള് പൂത്തപ്പോൾ ഉമ്മറപ്പടിയിലന്ന് മൂന്ന് നക്ഷത്രങ്ങളുണ്ട്. ഈന്തപ്പഴച്ചീളിൽ കണ്ണീര് നിറച്ചുനൽകി ഖുവൈലിദിന്റെ പുത്രി. പ്രിയനെ ഓർത്ത പ്രണയമിഴികളന്ന് സജലങ്ങളായി. ഇലാഹീ സ്മരണകളിൽ രാത്രിയെ ...
Read moreDetails