Webzine: Face 04

നോമ്പുകാലത്തെ പെണ്ണെഴുത്തുകൾ

തക്കാരം

തക്കാരം

പേരുപോലുമറിയാത്ത വിഭവങ്ങളുെട മുമ്പിൽ ഞെളിഞ്ഞിരുന്നു പണിക്കാർക്കു നിർദ്ദേശം നൽകിക്കൊണ്ടിരിക്കുന്ന ഹാജിയാെര കണ്ടു കാര്യസ്ഥൻ മമ്മൂഞ്ഞിന്റെ കണ്ണുനിറഞ്ഞു വന്നു. ഒരുപാടു പാവങ്ങളുെടെ കുറെ കൊല്ലത്തേക്കുള്ള മുഴുവനുമായുള്ള വിഭവങ്ങളാണ് ഒരു ...

Read moreDetails
ഒരു ‘ക്വാറന്റെയ്ൻ’ വേർപാട്

ഒരു ‘ക്വാറന്റെയ്ൻ’ വേർപാട്

  ചുവരിൽ തൂക്കിയിട്ടിരിക്കുന്ന കലണ്ടറിലേക്കു നോക്കി അയാളെന്തക്കെയോ പരതുന്നുണ്ടായിരുന്നു. " ഉപ്പാ.. വരീ .. ചായ കുടിക്കല്ലേ" മുബീന മേഡത്തിന്റെ സ്നേഹത്തോടെയുള്ള വിളി കേട്ട് അയാൾ ബെഡിൽ ...

Read moreDetails
റാന്തൽ വെളിച്ചം

റാന്തൽ വെളിച്ചം

കുണ്ടനിടവഴിയിലൂടെ കല്ലിലും മുള്ളിലും ചവിട്ടി, നഗ്നപാദങ്ങളോടെ ഓടിക്കളിക്കാൻ കഴിയുന്നൊരു ബാല്യത്തിൽ നിന്ന് എത്ര പെട്ടെന്നാണു തെന്നിമാറിയത്. വലുതാവും തോറും ശരീരം മുറിവുകളുടെ കലവറയാവുന്നു. ഉണങ്ങാതെ, നീറിക്കൊണ്ടിരിക്കുന്ന മുറിവുകൾ ...

Read moreDetails
നോമ്പോർമ

നോമ്പോർമ

ഇരുപത്തേഴാം രാവിന്റന്ന് ശുഹദാപള്ളിയിലെ തറാവീഹും കഴിഞ്ഞ് ഇഹ്തികാഫ് മുറിച്ചു പോക്കര് പുരയിലേക്കു തിരിച്ചു. ചീരുള്ളിയും തേങ്ങയും കുത്തിച്ചതച്ചു, പൊടിയരിയിട്ടു ചീരാകഞ്ഞിയും വെച്ച് പുയ്യാപ്ലനെ കാത്തിരിപ്പാണാമിന വീർത്തുന്തിയ വയറും ...

Read moreDetails
കാരക്ക

കാരക്ക

കടലു കടന്നു മുറിഞ്ഞ കരക്കാറ്റ്‌ കൂട്ടിപ്പിണഞ്ഞു പാടുന്നുണ്ടാകും, തന്മ തേടി തളർന്ന നിലാവിന്റെ നീട്ടിമീട്ടിയ വരികളുണ്ടാകും, ഇല്ല, കേൾക്കുന്നില്ല. ഒറ്റമുറിയിലെയൊറ്റ ജനൽപ്പാളിയിൽ തലതല്ലിപ്പിളർന്നു മരിച്ചതാകാം. ഉള്ളിലിരമ്പും ഇരുളിന്റെ ...

Read moreDetails
കിനാവ്

വിശുദ്ധിയുടെ വെളിച്ചം

റമളാനമ്പിളി ഏന്തിനോക്കും മുന്നെ പെരപ്പുറം തൊട്ട് അടുപ്പുംകല്ലു വരെ തേച്ചു മിനുക്കി കുളിച്ചു നിവരും അമ്പിളിക്കണ്ടം പൊന്നാന്നീല് തലപൊക്കീ കേൾക്കുമ്പോ മ്മാമ്മാന്റെ തസ്ബിയുരുളും അശ്ഹദു അൻ ലാ ...

Read moreDetails
കിനാവ്

ഒരു കവിതയുടെ ഇരിപ്പുവശം

പള്ളിറാന്തലിന്റെ അരവെളിച്ചത്തിൽ കൂടുകൾ മെനഞ്ഞുകെട്ടുന്നൊരാൾ. മരിച്ചുതീരാത്ത കവിതകൾക്കൊക്കെയും ഒറ്റമരത്തണലിലായാൾ കാവലിരിക്കും. അല്ലെങ്കിലും ജീവനില്ലാത്ത മനുഷ്യരുടെ നെടുവീർപ്പുകളെയല്ലാതെ മറ്റെന്തിനെയാണു കവിതയെന്ന് ഓമനപ്പേരിടാനാവുക!?. മണ്ണിനുള്ളിൽ വീർപ്പുമുട്ടിയുറച്ചു പുറത്തേക്കു വലിഞ്ഞ- വേദനകളെ ...

Read moreDetails
ഹൃദയംകൊണ്ടൊന്നു നോക്കൂ; അവരിലതാ വെളിച്ചം

ഹൃദയംകൊണ്ടൊന്നു നോക്കൂ; അവരിലതാ വെളിച്ചം

പുണ്യങ്ങളുടെ പൂക്കാലം, നിവർത്തിവെച്ച നിസ്കാരപ്പായയിലിരുന്നു തസ്ബീഹിന്റെ മണിമുത്തുകളിൽ പോലും ആവേശം കാണിച്ചവൾ പിടഞ്ഞെഴുന്നേറ്റു. ഇനി ഹൃദയമുള്ളവരുടെ നാളുകൾ, ഇറയോനിലേക്കു ഇരുകരങ്ങൾ നീട്ടി നെറ്റിത്തടം കൊണ്ടു താഴ്മയുടെ ലോകത്തേക്ക് ...

Read moreDetails
ഹൃദയംകൊണ്ടൊന്നു നോക്കൂ; അവരിലതാ വെളിച്ചം

ഫിർദൗസിലെ നോമ്പ് സത്കാരം

ഉമ്മയും വാപ്പയും ബന്ധുക്കളും മരിച്ച് പോയ ഗാസയിലെ ഒരു ബാലൻ്റെ ആദ്യ നോമ്പ്. ശഅ്ബാനിൻ്റെ അമ്പിളി തെളിഞ്ഞന്നു തൊട്ട് ഉള്ളിലൊരു കനലെരിയുന്നുണ്ട്. നനച്ചുകുളിയുടെ- നനവിൽ വീടിനെ അണിയിച്ചൊരുക്കുന്ന ...

Read moreDetails
ഹൃദയംകൊണ്ടൊന്നു നോക്കൂ; അവരിലതാ വെളിച്ചം

ശഹ്റു റമളാനല്ലദീ

കിളികളാരവോം ചുക്ചുക് തീവണ്ടീം അലാമടിക്കുമ്പഴാണ് സുബ്ഹി വാങ്കുകൾ കൂട്ടിയിടിച്ചു പ്രതിധ്വനിക്കുക! ദുആയിൽ മിഴികോർത്ത് കലങ്ങുമ്പം, ഉയർത്തിയ കൈകൾ നേർത്തു ചെറുതായ പ്രത്യക്ഷമാകും! ഖുർആൻ ഖത്മ്, ചുള്ളനായും വയസനായും ...

Read moreDetails
Page 2 of 3 1 2 3
error: Content is protected !!